2015, ജനുവരി 6, ചൊവ്വാഴ്ച

പ്രവാചക സ്‌നേഹം

അസ്സലാമു അലൈക്കും.
പ്രവാചക സ്‌നേഹം
عَنْ أَنَسٍ قَالَ : قَالَ النَّبِيُّ صلى الله عليه وسلم : لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ.(مسلم)
അനസ്(റ)വില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഒരാള്‍ക്ക്, സ്വന്തം പിതാവിനെക്കാളും സന്താനത്തെക്കാളും മുഴുവന്‍ മനുഷ്യരെക്കാളും ഏറ്റവും പ്രിയപ്പെട്ടവന്‍ ഞാനാകുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല. (മുസ്‌ലിം)
വിശ്വസിക്കുന്നു, സത്യവിശ്വാസിയാവുന്നു :يُؤْمِنُ
ഒരാള്‍: أَحَد
വരെ: حَتّى
ഞാനാവുന്നു: أَكٌون
ഏറ്റവും പ്രിയപ്പെട്ടവന്‍: أّحبّ
പിതാവ്: وَالد
സന്താനം: ولَد
മുഴുവന്‍: أَجْمَعِين
അനസ്(റ)വില്‍ നിന്ന് നിവേദനം: عَنْ أَنَسٍ قَالَ
നബി(സ) പറഞ്ഞു: قَالَ النَّبِيُّ صلى الله عليه وسلم
നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല: لاَ يُؤْمِنُ أَحَدُكُمْ
അയാള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍ ഞാനാകുന്നതുവരെ: حَتَّى أَكُونَ أَحَبَّ إِلَيْهِ
സ്വന്തം പിതാവിനെക്കാളും: مِنْ وَالِدِهِ
സന്താനത്തെക്കാളും: وَوَلَدِهِ
മുഴുവന്‍ മനുഷ്യരെക്കാളും: وَالنَّاسِ أَجْمَعِينَ
love_prophet
മനുഷ്യരുടെ കൂട്ടത്തില്‍ നാം ഏറ്റവും കൂടുതല്‍ സ്‌നേഹിക്കേണ്ടത് പ്രവാചകപ്രഭു മുഹമ്മദ് നബി(സ)യെയാണ്. മുഅ്മിന്‍ ആവാന്‍ അത് അനിവാര്യമാണ്. അങ്ങനെയെങ്കില്‍ എന്താണ് പ്രവാചകനോടുള്ള സ്‌നേഹം എന്ന് നാം അറിഞ്ഞിരിക്കേണ്ടതില്ലേ?
മനുഷ്യരെ അജ്ഞതയില്‍നിന്നും അന്ധവിശ്വാസങ്ങളില്‍നിന്നും നരകത്തില്‍നിന്നും രക്ഷപ്പെടുത്തിയ പ്രവാചകന്‍(സ) മനുഷ്യരുടെ സ്‌നേഹവും ആദരവും മറ്റാരെക്കാളും അര്‍ഹിക്കുന്നു. ഖുര്‍ആന്‍ ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട് (അത്തൗബ 24).
ഒരാളോടുള്ള നമ്മുടെ സ്‌നേഹം പൂര്‍ണമാകുന്നത് ആ വ്യക്തിയുടെ സ്വഭാവവും സംസ്‌കാരവും നാം സ്വീകരിക്കുമ്പോഴാണ്. പ്രവാചകസ്‌നേഹമെന്നാല്‍, പ്രവാചകനെ എനിക്ക് വലിയ കാര്യമാണെന്ന് അവകാശപ്പെടല്‍ മാത്രമല്ല; അവിടുന്ന് പഠിപ്പിച്ച ആശയാദര്‍ശങ്ങളും സ്വഭാവചര്യകളും സ്‌നേഹത്തോടെ ജീവിതത്തില്‍ പകര്‍ത്തല്‍ കൂടിയാണ്.
നിങ്ങള്‍ സ്വന്തം സന്താനങ്ങളെക്കാളും മാതാപിതാക്കളെക്കാളും സമ്പത്തിനെക്കാളുമെല്ലാം കൂടുതലായി പ്രവാചകനെ സ്‌നേഹിക്കണം എന്നു പറയുമ്പോള്‍ എന്തായിരിക്കാം അതുകൊണ്ട് ഉദ്ദേശിക്കുന്നത്? ഇവയെക്കാളെല്ലാം പ്രവാചകന്‍ പഠിപ്പിച്ച ആശയങ്ങളെ സ്‌നേഹിക്കുകയെന്നതുതന്നെ. കൂടാതെ, ആ ആദര്‍ശം ജീവിതത്തില്‍ നടപ്പിലാക്കാനും ശ്രദ്ധിക്കണം. അതിനുവേണ്ടി പരിശ്രമിക്കണം. ഇപ്രകാരം റസൂലിനെ സ്‌നേഹിക്കുന്നവര്‍ക്കുമാത്രമേ അല്ലാഹുവിന്റെയും റസൂലിന്റെയും സ്‌നേഹം തിരിച്ചുകിട്ടുകയുള്ളൂ.
മുഹമ്മദ് നബി(സ്വ) ഇഹലോകവാസം വെടിഞ്ഞു. സുന്നത്ത് (പ്രവാചകചര്യ) ആണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. അപ്പോള്‍ പ്രവാചകനെ സ്‌നേഹിക്കുക എന്നതിന്റെ ഉദ്ദേശ്യം തിരുസുന്നത്തിനെ സ്‌നേഹിക്കലാണ്. അഥവാ അത് ജീവിതത്തില്‍ പകര്‍ത്തലാണ്. അങ്ങനെ ചെയ്യുന്നവരാണ് യഥാര്‍ഥ പ്രവാചകസ്‌നേഹികള്‍. അവര്‍ പരലോകത്ത് അനുഗൃഹീത സ്വര്‍ഗത്തില്‍ പ്രവാചകന്റെ കൂടെ വസിക്കും.
പ്രവാചകന്റെ ചരിത്രവും ഗുണഗണങ്ങളും വര്‍ണിക്കുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷേ, ഈ വര്‍ണനകളും സ്മരണകളുമെല്ലാം നമ്മുടെ ജീവിതത്തെ ക്രമീകരിക്കാനും പ്രവാചകചര്യകളോടടുപ്പിക്കാനും സഹായിക്കുന്നവയാവണം. പ്രവാചകന്റെ അധ്യാപനങ്ങളും നമ്മുടെ താല്‍പര്യങ്ങളും ഏറ്റുമുട്ടുമ്പോള്‍ പ്രവാചകന് മുന്‍തൂക്കം നല്‍കാന്‍ നാം ബാധ്യസ്ഥരാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. എന്തിനാണ് നാം പ്രവാചകനെ അനുസരിക്കുന്നത്? ഇതര പ്രവാചകന്‍മാരേക്കാള്‍ മുഹമ്മദ് നബിക്കുള്ള സവിശേഷതയെന്താണ്? അതിന്റെ ഉത്തരം ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും കാണാം.
നബി (സ) ഒരിക്കല്‍ അനുയായികള്‍ക്ക് ഒരു കഥ പറഞ്ഞുകൊടുത്തു. ഒരാള്‍ ഒരു വീടുണ്ടാക്കി. അതിനെ അയാള്‍ നന്നാക്കുകയും മോടിപിടിപ്പിക്കുകയും ചെയ്തു. എങ്കിലും ഒരു കോണില്‍ ഒരു ഇഷ്ടികയുടെ സ്ഥാനം മാത്രം ഒഴിഞ്ഞു കിടന്നിരുന്നു. ആളുകള്‍ ആ വീട് ചുറ്റി നടന്ന് കാണുകയും ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ട് ഇപ്രകാരം പറയുകയും ചെയ്തു: ഇവിടെ ഒരു ഇഷ്ടിക കൂടി വെച്ചിരുന്നെങ്കില്‍!
ഇസ്‌ലാം എന്ന വീടിന്റെ അവസാനത്തെ ഇഷ്ടികയാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്ത്വഫ(സ). അവസാനത്തെ റസൂലാണെന്നത് മറ്റു പ്രവാചകന്‍മാരില്‍നിന്ന് മുഹമ്മദ് നബിക്കുള്ള ശ്രേഷ്ഠതയാണ്.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَنْ أَطَاعَنِي فَقَدْ أَطَاعَ اللهَ، وَمَنْ يَعْصِنِي فَقَدْ عَصَى اللهَ، وَمَنْ يُطِعِ الْأَمِيرَ فَقَدْ أَطَاعَنِي، وَمَنْ يَعْصِ الْأَمِيرَ فَقَدْ عَصَانِي» (مُسْلِم)
നബി(സ)പറഞ്ഞു: ആര്‍ എന്നെ അനുസരിച്ചുവോ അവന്‍ അല്ലാഹുവിനെ അനുസരിച്ചു. ആര്‍ എന്നെ ധിക്കരിക്കുന്നുവോ അവന്‍ അല്ലാഹുവിനെ ധിക്കരിച്ചു. (മുസ്‌ലിം).
ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങളുടെ അടിത്തറകളില്‍ ഒന്നാണ് രിസാലത്ത്. ദൗത്യം എന്നാണ് ഈ പദത്തിന്റെ അര്‍ഥം. അല്ലാഹു തന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം മനുഷ്യര്‍ക്ക് എത്തിക്കുവാനും ഇഷ്ടമാര്‍ഗം കാണിച്ചുകൊടുക്കാനുമായി നിശ്ചയിച്ച ദൗത്യവ്യവസ്ഥയാണ് സാങ്കേതികഭാഷയില്‍ രിസാലത്ത്. ഇതിന്റെ മറ്റൊരു പേരാണ് നുബുവ്വത്. ഈ ദൗത്യനിര്‍വഹണത്തിനായി അല്ലാഹു തെരഞ്ഞെടുക്കുന്നവരെ റസൂല്‍ (ദൂതന്‍), നബി (പ്രവാചകന്‍) എന്നിങ്ങനെ വിളിക്കുന്നു. പ്രവാചകന്‍മാര്‍ക്ക് ദിവ്യസന്ദേശം ലഭിച്ചിരുന്ന മാര്‍ഗത്തിന് വഹ്‌യ് എന്നാണ് പറയുന്നത്.
ആദ്യത്തെ മനുഷ്യന്‍ ആദം (അ) ഭൂമിയില്‍ കാലുകുത്തിയതുമുതല്‍ ലക്ഷക്കണക്കിന് ദൂതന്‍മാര്‍ വിവിധ കാലഘട്ടങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ വന്നിട്ടുണ്ടെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അതില്‍ 25 ദൂതന്‍മാരുടെ പേരുകള്‍ മാത്രമേ ഖുര്‍ആനില്‍ പറയുന്നുള്ളൂ. ഈ പ്രവാചകപരമ്പരയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി(സ). ഇനിയൊരു പ്രവാചകന്‍ വരാനില്ല. മുഹമ്മദ് നബി(സ്വ) ഒഴികെയുള്ള നബിമാരെല്ലാം ഏതെങ്കിലും കാലത്തേക്കോ പ്രദേശത്തേക്കോ വംശത്തിലേക്കോ മാത്രം നിയോഗിക്കപ്പെട്ടവരായിരുന്നു. എന്നാല്‍ മുഹമ്മദ് നബി(സ്വ) ലോകാവസാനം വരെയുള്ള സകല ജനങ്ങള്‍ക്കുമുള്ള സന്ദേശവാഹകനാണ്. തിരുമേനിയിലൂടെ അവതീര്‍ണമായ ഖുര്‍ആന്‍ ലോകജനതക്ക് അല്ലാഹു നല്‍കുന്ന നിര്‍ദേശങ്ങളുടെ സമാഹാരമാണ്.
എല്ലാ പ്രവാചകന്‍മാരുടെയും സന്ദേശം ഒന്നുതന്നെയായിരുന്നു. അല്ലാഹു മാത്രമേ ഇലാഹുള്ളൂ, അവന് മാത്രമേ വഴിപ്പെടാവൂ എന്നതാണ് അത്. എല്ലാ പ്രവാചകന്‍മാരും അല്ലാഹുവിന്റെ സന്ദേശമാണ് പ്രചരിപ്പിച്ചത്. അതിനുവേണ്ടി അവര്‍ സ്വീകരിച്ച വഴികളും നേരിട്ട പ്രയാസങ്ങളുമെല്ലാം നാം അറിഞ്ഞിരിക്കണമെന്ന് ഖുര്‍ആനിലെ വിവരണങ്ങളില്‍ നിന്ന് മനസിലാക്കാം. എല്ലാ പ്രവാചകന്‍മാരെയും നാം ഒരുപോലെ കാണണം. അതില്‍ വിവേചനം പാടില്ല. എന്നാല്‍ മുഹമ്മദ് നബിയുടെ ആഗമനത്തോടെ അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനമാണ് ഇനിയുള്ള മനുഷ്യര്‍ സ്വീകരിക്കേണ്ടത്. അതൊരിക്കലും മറ്റു പ്രവാചകന്‍മാരോടുള്ള അനാദരവല്ല. അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയുടെ ഭാഗമാണ്.
അപ്പോള്‍, മുഹമ്മദ് നബിയില്‍ വിശ്വസിക്കുക എന്നതിന്റെ ആശയമിതാണ്: മുഹമ്മദ് (സ) അല്ലാഹുവിന്റെ അന്ത്യദൂതനാണ്. അവിടന്ന് നല്‍കിയ ആജ്ഞാനിരോധനങ്ങളും നിര്‍ദേശങ്ങളുമെല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അതെല്ലാം തികച്ചും ശരിയാണ്. തിരുമേനി അരുള്‍ ചെയ്തതെല്ലാം അല്ലാഹു നല്‍കിയ അറിവിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ആ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. തിരുമേനിയെ പിന്‍പറ്റല്‍ അല്ലാഹുവിനോടുള്ള അനുസരണത്തിന്റെ ഭാഗമാണ്. ഖുര്‍ആന്‍ പറയുന്നു:
قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ
പ്രവാചകാ പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുവിന്‍. എങ്കില്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാണ് (ആലുഇംറാന്‍ 31).
പ്രവാചകനോട് സ്‌നേഹം പ്രകടിപ്പിക്കേണ്ടത് പ്രവാചകചര്യ പിന്‍പറ്റിക്കൊണ്ടാണ്. മക്കാമുശ്‌രിക്കുകള്‍ ഇബ്‌റാഹീം നബിയെയും ഇസ്മാഈല്‍ നബിയെയും സ്‌നേഹിച്ചത്, ആ പ്രവാചകന്മാര്‍ മുഴുജീവിതവും ഏതൊരു വിഗ്രഹാരാധനക്കെതിരെ പ്രവര്‍ത്തിച്ചുവോ അതേ വിഗ്രഹങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ്. ഇതേ പ്രവാചകന്മാരുടെ കുടുംബപരമ്പരയില്‍ അന്ത്യപ്രവാചകന്‍ പ്രസ്തുത പ്രതിമകളെ നീക്കം ചെയ്തുകൊണ്ടാണ് അവരോട് സ്‌നേഹം പ്രകടിപ്പിച്ചത്. മക്കാമുശ്‌രിക്കുകള്‍ പ്രവാചകന്‍മാരെ സ്‌നേഹിച്ചതുപോലെ സ്‌നേഹിക്കാന്‍ പ്രവാചകന്റെ ആസാര്‍ (آثار) കിട്ടിയാലും മതി. അന്ത്യപ്രവാചകന്റെ പാതപിന്തുടരാന്‍ തിരുചര്യ പഠിക്കുകയും അത് പകര്‍ത്തുകയും വേണം.
ലോകത്തെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് ആനയിക്കാന്‍ പ്രവാചകന്‍ നിര്‍വഹിച്ച സേവനങ്ങളും അര്‍പ്പിച്ച ത്യാഗങ്ങളും വിവരണാതീതമാണ്. ആ പ്രവാചകന്റെ പേരില്‍ സ്വലാത്ത് ചൊല്ലുക എന്നത് അദ്ദേഹത്തിന് നാം നല്‍കുന്ന അംഗീകാരവും അദ്ദേഹത്തോടുള്ള സ്‌നേഹപ്രകടനത്തിന്റെ ഭാഗവുമാണ്.
عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ « مَنْ صَلَّى عَلَىَّ وَاحِدَةً صَلَّى اللَّهُ عَلَيْهِ عَشْرًا ». (مسلم)
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ആരെങ്കിലും എന്റെ പേരില്‍ ഒരു തവണ സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനെ പത്തുതവണ അനുഗ്രഹിക്കുന്നതാണ് (മുസ്‌ലിം).
അനുഗ്രഹം, പ്രശംസ, പ്രാര്‍ഥന, നമസ്‌കാരം എന്നൊക്കെയാണ് സ്വലാത്ത് എന്ന പദത്തിന്റെ ആശയം. നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലുക എന്നതിന്റെ അര്‍ഥം നബിക്ക് വേണ്ടി പ്രാര്‍ഥിക്കുക എന്നാണ്. صَلَّى اللهُ عَلَيْهِ وَسَلَّمَ എന്നതാണ് സ്വലാത്തിന്റെ ലഘുവായ രൂപം. പ്രവാചകനോടുള്ള നമ്മുടെ സ്‌നേഹാദരവുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു രീതിയാണത്. നബിയുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത് ചൊല്ലല്‍ സുന്നത്താണ്. ഒരാളുടെ മനസ്സില്‍ ഈമാന്നും ഇസ്‌ലാമിനും എത്രത്തോളം സ്ഥാനമുണ്ടോ അത്രത്തോളം സ്ഥാനം പ്രവാചകന്‍ ചെയ്തു തന്ന നന്‍മകള്‍ക്കും ഉണ്ടായിരിക്കും. ആ നന്‍മകളോട് ഒരാള്‍ എത്രത്തോളം നന്ദിയുള്ളവനാണോ അത്രത്തോളം അയാള്‍ നബിക്ക് വേണ്ടി സ്വലാത്ത് ചൊല്ലുകയും ചെയ്യും.
പ്രവാചകന് നമ്മുടെ സ്വലാത്തിന്റെ ആവശ്യമൊന്നുമില്ല. എന്നാല്‍, നാം സ്വലാത്ത് ചൊല്ലുകയാണെങ്കില്‍ അതിന്റെ ഫലം നമുക്കുതന്നെയായിരിക്കും. നബി(സ) പറഞ്ഞു: ഒരാള്‍ എനിക്ക് വേണ്ടി സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുമ്പോഴെല്ലാം മലക്കുകള്‍ അയാള്‍ക്കു വേണ്ടിയും സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കും (അഹ്മദ്).
സ്വലാത്തിനെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകന് സ്വലാത്ത് ചൊല്ലുന്നു. വിശ്വാസികളായവരേ, നിങ്ങളും അദ്ദേഹത്തിന് വേണ്ടി സ്വലാത്തും സലാമും ചൊല്ലുവിന്‍. (അഹ്‌സാബ്: 56).
അതായത്, അല്ലാഹു പ്രവാചകന്റെമേല്‍ അറ്റമില്ലാത്ത കാരുണ്യവും അനുഗ്രവും വര്‍ഷിക്കുന്നു. മലക്കുകള്‍ പ്രവാചകനെ അങ്ങേയറ്റം സ്‌നേഹിക്കുകയും അദ്ദേഹത്തിന്റെ ഗുണത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. നമ്മളും അപ്രകാരം പ്രവാചകന് വേണ്ടി പ്രാര്‍ഥിക്കണം. അത് അല്ലാഹു നമ്മെ സ്‌നേഹിക്കാന്‍ കാരണമായിത്തീരും.
സ്വലാത്തിന് വേണ്ടി പ്രത്യേക സദസ്സുകളോ സവിശേഷ സമയമോ ഇസ്‌ലാം പഠിപ്പിക്കുന്നില്ല. നമസ്‌കാരത്തിലും പ്രാര്‍ഥനയിലുമെല്ലാം നാം പ്രവാചകന്റെ പേരില്‍ സ്വലാത്തും സലാമും ചൊല്ലാറുണ്ടല്ലോ. അത് ബോധപൂര്‍വമാണോ ചെയ്യാറുള്ളത്?
പ്രവാചകനെ അമാനുഷരാക്കി ഉയര്‍ത്താനുള്ള ശ്രമം ഏറെ അപകടകമാണ്. അത് ജനജീവിതത്തില്‍ നിന്ന് അവരെ അടര്‍ത്തിമാറ്റാനേ ഉതകുകയുള്ളൂ. പ്രവാചകന്‍ മനുഷ്യരായിരുന്നുവെന്നത് ഖുര്‍ആന്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയ കാര്യമാണ് (അല്‍ കഹ്ഫ് 110).
ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും പ്രവാചകന്‍ വെളിച്ചം വീശുന്നുവെന്നതും അദ്ദേഹം എല്ലാജനങ്ങള്‍ക്കും എല്ലാ കാലത്തേക്കുമുള്ള പ്രവാചകനാണെന്നതും അദ്ദേഹം അന്ത്യപ്രവാചകനാണെന്നതും നമ്മില്‍ ചില ഉത്തരവാദിത്തങ്ങളും ബാധ്യതകളും ഉണ്ടാക്കുന്നുണ്ട്. അവ കൂടി നിര്‍വഹിക്കുമ്പോഴേ നമ്മുടെ പ്രവാചക സ്‌നേഹം യാഥാര്‍ഥ്യമാവൂ.
സലാം പറയലും പ്രചരിപ്പിക്കലും..
🔻🔻🔻🔻🔻🔻🔻
ഒരിക്കല് നബി(സ)യോട് ഒരാള് ചോദിച്ചു : ഇസ്ലാമില്
ഏറ്റവും ഉത്തമ മായത് എന്താണ്? നബി (സ) പറഞ്ഞു : 'നീ ഭക്ഷണം നല്കുക,
അറിയുന്നവര്ക്കും അറിയാത്തവര്ക്കും സലാം പറയുക'
[ബുഖാരി]
🌿മറ്റോരിക്കല് നബി (സ) പറഞ്ഞു : 'നിങ്ങള് വിശ്വാസികളാകുന്നത്
വരെ സ്വര്ഗത്തില് പ്രവേശിക്കുകയില്ല.
നിങ്ങള്
പരസ്പരം സ്നേഹിക്കുന്നത് വരെ വിശ്വാസികളാവുകയുമില്ല .
നിങ്ങള്ക്ക് ഞാനൊരു കാര്യം അറിയിച്ചു തരട്ടെയോ?
അത് നിങ്ങള്
ചെയ്താല് നിങ്ങള് പരസ്പരം സ്നേഹിക്കുന്നതാണ്.
നിങ്ങള്ക്കിടയില്
നിങ്ങള് സലാം പ്രചരിപ്പിക്കുക"
[മുസ്ലിം]
ഒരിക്കല് ഒരാള് വന്നു നബി (സ)യോട് 'അസ്സലാമു അലൈക്കും' എന്ന്
പറഞ്ഞു. നബി(സ) സലാം മടക്കി 'പത്ത്' എന്ന് പറഞ്ഞു.
പിന്നെ വേറൊരാള് വന്നു 'അസ്സലാമു അലൈക്കും വ റഹ്മതുള്ളാഹ്' എന്ന്
പറഞ്ഞു. നബി(സ) അത് മടക്കി 'ഇരുപത്' എന്ന് പറഞ്ഞു.
പിന്നെ വേറൊരാള് വന്നു 'അസ്സലാമു അലൈക്കും വ റഹ്മതുള്ളാഹി വ
ബറകാതുഹു' എന്ന് പറഞ്ഞു. അപ്പോള് റസൂല് (സ) അത് മടക്കി 'മുപ്പത്' എന്ന് പറഞ്ഞു.
[അബൂദാവൂദ്, തുര്മുദി, ദാരിമി]
നബി (സ) പറഞ്ഞു : ജനങ്ങളില് വെച്ച് അല്ലാഹുവിനോട് ഏറ്റവും അടുത്തവന്
ആദ്യമായി സലാം പറയുന്നവനാണ്.
[അബൂദാവൂദ്].
👥ഒരു സംഘം ഒന്നിച്ചു
വരുമ്പോള് കൂട്ടത്തില് ഒരാള് സലാം പറഞ്ഞാല് മതി എന്ന് നബി (സ)
പറഞ്ഞിരിക്കുന്നു.
[അബൂദാവൂദ്].
 കളിച്ചു കൊണ്ടിരിക്കുന്ന
കുട്ടികളോടും സ്ത്രീകളോടും നബി (സ)
സലാം പറഞ്ഞിരിക്കുന്നു എന്ന് ഹദീസില് വന്നിട്ടുണ്ട്.
നബി(സ)
പറഞ്ഞു : നിങ്ങള് ആരെങ്കിലും തന്റെ സഹോദരനെ കണ്ടാല്
സലാം പറയണം. ഇനി, വല്ല
മരമോ മതിലോ കല്ലോ അവര്ക്കിടയില് മറയായി വന്നതിനു
ശേഷം കണ്ടുമുട്ടുകയാണെങ്കില് അവന് വീണ്ടും സലാം പറയണം,
[അബൂദാവൂദ്]
ഒരു സദസ്സിലേക്ക് വരുമ്പോഴും അവിടെ നിന്ന് പിരിഞ്ഞു
പോവുമ്പോഴും സലാം പറയണം.
 വാഹനത്തില് പോകുന്നവന്
നടക്കുന്നവനും, നടക്കുന്നവന് ഇരിക്കുന്നവനും, ചെറിയവന് വലിയവനും,
ചെറുസംഘം വലിയ സംഘത്തിനുമാണ് സലാം പറയേണ്ടത് എന്ന്
ഹദീസില് വന്നിട്ടുണ്ട്.
🔊സലാം പറയുമ്പോള് കേള്ക്കത്തക്ക
വിധം പറയേണ്ടതാണ്.
അഥവാ കേട്ടില്ലെങ്കില്
വീണ്ടും സലാം ആവര്ത്തിച്ചു പറയണം.
🚫അല്ലാതെ 'ഞാന്
സലാം പറഞ്ഞിട്ടുണ്ട്' എന്ന് പറയുകയല്ല വേണ്ടത്.
================
സലാം മടക്കല്
➖➖➖➖➖➖➖
🔻🔻🔻🔻🔻🔻🔻
സലാം പറയുന്നത് കേട്ടാല് അത് മടക്കേണ്ടത്
ശ്രോതാവിന്റെ കടമയാണ്.
"നിങ്ങള്ക്ക് അഭിവാദ്യം അര്പ്പിക്കപ്പെട്ടാല് അതിനേക്കാള്
മെച്ചമായി (അങ്ങോട്ടും) അഭിവാദ്യമര്പ്പിക്കുക. അല്ലെങ്കില്
അത് തന്നെ തിരിച്ചു നല്കുക.
[ഖുര് ആന് 4 :86]
ഈ ആയത്തിന്റെ വിവരണ ത്തില് ഇബ്നു ജരീര് (റ) റിപ്പോര്ട്ട്
ചെയ്തിരിക്കുന്ന ഒരു സംഭവം ഇങ്ങനെ വായിക്കാം :
ഒരിക്കല് നബി (സ) യുടെ അടുക്കല് ഒരാള് വന്നു 'അസ്സലാമു അലൈക്കും'
എന്ന് പറഞ്ഞു. നബി (സ) 'വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹ്' എന്ന് മടക്കി.
മറ്റൊരാള് വന്നു 'അസ്സലാമു അലൈക്കും വ റഹ്മതുള്ളാഹ്' എന്ന് പറഞ്ഞു.
അപ്പോള് നബി(സ) 'വ അലൈകുമു സ്സലാം വ റഹ്മതുള്ളാഹി വ ബറകാത്തുഹു'
എന്ന് മടക്കി.
പിന്നെ ഒരാള് വന്നു 'അസ്സലാമു അലൈക്കും വ
റഹ്മതുള്ളാഹി വ ബറകാത്തുഹു' എന്ന് പറഞ്ഞു.
അപ്പോള് നബി (സ) 'വ
അലൈകും' എന്ന് മടക്കി. അപ്പോള് അയാള് ചോദിച്ചു :
അല്ലാഹുവിന്റെ ദൂതരെ, എന്റെ മുമ്പ് വന്ന രണ്ടുപേര്ക്കും താങ്കള് കൂടുതല്
മടക്കിക്കൊടുത്തു. എനിക്കതുണ്ടായില്ല.
അപ്പോള് റസൂല് (സ) പറഞ്ഞു :
നിങ്ങള് യാതൊന്നും ഒഴിവാക്കിയിട്ടില്ല. അപ്പോള് ഞാന് അത്
അങ്ങോട്ട് മടക്കി തന്നു.
ശേഷം റസൂല് (സ) ഈ ആയത്ത് ഓതി.
ഇതിന്റെ അടിസ്ഥാനത്തില്
സലാം പറയുമ്പോഴും മടക്കുമ്പോഴും ഇതിനേക്കാള് കൂടുതല് പദങ്ങള്
പറയേണ്ടതില്ല എന്ന് പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്.
✅സലാം ആര് തന്നെ പറഞ്ഞാലും അത് മടക്കേണ്ടതാണ്.
ഒരു മജൂസിയാണ്
സലാം പറയുന്നതെങ്കിലും അത് മടക്കണമെന്നു ഇബ്നു അബ്ബാസ് (റ)
പറഞ്ഞതായി റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
👥ഒരു സംഘത്തിനു
സലാം പറഞ്ഞാല് അതിലൊരാള്
മടക്കിയാലും മതിയാവുന്നതാണ്.
🏡വീട്ടിലേക്കു പ്രവേശിക്കുമ്പോള് വീട്ടുകാരന്
തന്നെയായാലും സലാം പറയേണ്ടതാണ്.
🏠അന്യവീടുകളില്
പ്രവേശിക്കുമ്പോള്
സലാം പറയുകയും അനുവാദം ചോദിക്കുകയും വേണം.
അനുവാദം കിട്ടിയാല് മാത്രമേ അകത്തേക്ക് പ്രവേശിക്കാവൂ.
⚠മറുപടി ലഭിച്ചില്ലെങ്കില് തിരിച്ചു മടങ്ങണമെന്ന്
ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസില് വന്നിട്ടുണ്ട്.
〰〰〰〰〰〰〰

2014, ഒക്‌ടോബർ 21, ചൊവ്വാഴ്ച

ദാനധര്‍മങ്ങള്‍ നിഷ്ഫലമാക്കുന്ന മൂന്ന് കാര്യങ്ങള്‍..!
⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩⇩

ഒരു വിശ്വാസി ചെയ്യുന്ന ഏതൊരു കാര്യവും ദീനീ പ്രചരണങ്ങള്‍, പ്രവര്ത്തലനങ്ങള്‍, അമലുകള്‍,ദാനം എല്ലാം ഇത്തരത്തില്‍ ഇഖ്ലാസോടുകൂടിയായിരിക്കണം തന്നെയായിരിക്കണം
ഇഖ്ലാസിന്റെ അഭാവത്തില്‍ വിശ്വാസിയെ കീഴ്പ്പെടുത്തുവാന്‍ പിശാച് ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് ലോകമാന്യത.
മറ്റുള്ളവരുടെ പ്രശംസയും, അംഗീകാരവും ഉദ്ദേശിച്ച് സല്പ്രവവര്ത്തിനങ്ങള്‍ ചെയ്യാന്‍ പ്രേരിക്കുന്നതിലൂടെ ഇത് മൊട്ടിട്ടു വളരുന്നു.മറ്റുള്ളവരെ കാണിക്കാന്‍ ഇബാദത്തുകള്‍ വര്ദ്ധിനപ്പിക്കലും ഇതില്‍ പെടുന്നു.ഇത് ഒരു വലിയ പാപമെന്നതിലുപരി ശിര്ക്കുുകൂടി ആകയാല്‍ നാം പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുണ്ട്.
******************************************************
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവശ്യം മനസ്സിരുത്തേണ്ടുന്ന പല കാര്യങ്ങളും അല്ലാഹു ഇവിടെ സത്യവിശ്വാസികളെ ഉപദേശിക്കുന്നു.ദാനധര്‍മ്മങ്ങള്‍ ഫലശൂന്യമാക്കിത്തീര്‍ക്കുന്ന മൂന്ന് കാര്യങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് അവ ഉപേക്ഷിക്കുവാന്‍ കല്‍പിക്കുന്നു

(1)- ചെയ്ത ഉപകാരം എടുത്തു പറയുകയും, എണ്ണിക്കാട്ടുകയും ചെയ്യുക. ദുരഭിമാനവും സല്‍പേര് സമ്പാദിക്കുവാനുള്ള വാഞ്ഛയുമാണ് ഇതിനു പ്രേരിപ്പിക്കുക. ഉപകാരം ചെയ്യപ്പെട്ടവര്‍ക്കാകട്ടെ, അവരുടെ അന്തസ്സിനും മാനത്തിനും ഇത് ക്ഷതം ഏല്‍പിക്കുകയും ചെയ്യും.

(2)- ഉപകാരം ചെയ്യപ്പെട്ട ആള്‍ക്ക് വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോഉപദ്രവവും സ്വൈരക്കേടും വരുത്തുക. ചെയ്ത ഉപകാരത്തിന്റെ പേരില്‍ നന്ദിയും, കൂറും പുലര്‍ത്തിക്കാണുവാനോ, പ്രത്യുപകാരം ലഭിക്കുവാനോ ഉള്ള മോഹത്തില്‍ നിന്നും അവന്‍ തന്നോട് കടപ്പെട്ടവനാണെന്ന ദുര്‍വിചാരത്തില്‍ നിന്നുമാണ് ഇതിന്റെ ഉത്ഭവം.

(3)- അന്യരെ കാണിക്കുവാനും, അവര്‍ കണ്ടാല്‍ കൊള്ളാമെന്ന ഉദ്ദേശ്യത്തിലും പ്രവര്‍ത്തിക്കുക. ജനമധ്യേ പേരും കീര്‍ത്തിയും നേടുകയാണിതിന്റെ ലക്ഷ്യം. ഈ മൂന്ന് കാര്യങ്ങളും ദാനധര്‍മ്മങ്ങളെനിഷ്ഫലമാക്കുമെന്നും, അവയില്‍ നിന്ന് സുരക്ഷിതമാകുകയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലായിരിക്കുകയും ചെയ്‌തെങ്കിലേ അവ പ്രതിഫലം അര്‍ഹിക്കുകയുള്ളൂവെന്നും, അങ്ങിനെയുള്ള ധനവ്യയങ്ങള്‍ക്ക് അല്ലാഹു വമ്പിച്ച ഫലം ഒരുക്കിവെച്ചിട്ടുണ്ടെന്നും അല്ലാഹു വിവരിക്കുന്നു. അപ്രകാരം ചെയ്യപ്പെടുന്ന നല്ല കര്‍മ്മങ്ങള്‍ക്ക് ഫലം സിദ്ധിക്കാതെയോ, വല്ല ഹാനിയും നേരിട്ടോ അവ പാഴായിപ്പോകുമെന്ന ഭയം വേണ്ട, ചെലവഴിച്ചതിനെപ്പറ്റി ഭാവിയില്‍ ഒരിക്കലും വ്യസനപ്പെടേണ്ടി വരികയുമില്ല എന്ന് വാഗ്ദാനവും ചെയ്തിരിക്കുന്നു.

മഹ്മൂദ് ബ്നു ലബീദ്(റ) നിവേദനം:
നബി(സ്വ) പറഞ്ഞു:
"നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഏറെ ഭയപ്പെടുന്നത് ചെറിയ ശിര്ക്കി നെ സംബന്ധിച്ചാകുന്നു.."
അവര്‍ ചോദിച്ചു:
"അല്ലാഹുവിന്റെോ തിരു ദൂതരേ..! എന്താണ് ചെറിയ ശിര്ക്ക് ..?"
അവിടുന്ന് അരുളി: "അത് ജനങ്ങളെ കാണിക്കുവാനായി പ്രവര്ത്തി ക്കലാകുന്നു.."
[അഹമദ്, ബൈഹഖി]
സൃഷ്ടികളായ മനുഷ്യരുടെ ചിന്തയും, പ്രവര്ത്തെനങ്ങളുമെല്ലാം സ്രഷ്ടാവായ അല്ലാഹുവിന്റെ് പ്രീതിയെ ഉദ്ദേശിച്ച് മാത്രമായിരിക്കണം.
അല്ലാത്ത പക്ഷം നമ്മുടെ കര്മ്മ്ങ്ങള്‍ നിഷ്ഭലം തന്നെ..!!
മറ്റുള്ളവര് കാണുവാനായി ചെയ്യുന്ന ഇത്തരം പ്രവര്ത്ത്നങ്ങള്‍ അല്ലാഹുവിന് ആവശ്യമില്ലെന്ന് ഖുദ്സിയ്യായ ഹദീസുകള്‍ നമ്മെ പഠിപ്പിക്കുന്നു.

ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിനെത്തുടര്‍ന്ന് വല്ല ഉപദ്രവമോ സ്വൈരക്കേടോ ഉണ്ടാകുന്ന പക്ഷം അത് വ്യക്തികളെയോ സ്ഥാപനങ്ങളെയോ ബാധിക്കുന്നതായാലും ശരി, അല്ലാഹുവിന്റെ അടുക്കല്‍ അതിനേക്കാള്‍ ഭേദം ദാനധര്‍മ്മങ്ങള്‍ ചെയ്യാതിരിക്കലാണ്; നല്ല വാക്ക് പറഞ്ഞു സമാശ്വസിപ്പിക്കലും, വിട്ടുവീഴ്ചയോടെപെരുമാറലുമാണ് അതിനേക്കാള്‍ ഉത്തമമായിട്ടുള്ളത് എന്നൊക്കെയാണ് രണ്ടാമത്തെ വചനത്തിലെ ആശയങ്ങള്‍. ജനങ്ങളുടെ ദാനധര്‍മ്മങ്ങളൊന്നും അല്ലാഹുവിന് ആവശ്യമില്ല; അതിന്റെ ഗുണം അവര്‍ക്കുതന്നെയാണ്; അതുകൊണ്ട് അത് നിഷ്ഫലമായിപ്പോകുന്ന കാര്യങ്ങള്‍ അവര്‍ സൂക്ഷിക്കേണ്ടതാണ്; സൂക്ഷിക്കാത്തവരുടെ പേരില്‍ തല്‍ക്കാലം നടപടിയൊന്നും എടുക്കാതിരിക്കുന്നത് അല്ലാഹുവിന്റെ സഹനം കൊണ്ടാണ് എന്നൊക്കെയുള്ള സൂചനകളാണ് 'അല്ലാഹു ധന്യനും സഹനശീലനുമാകുന്നു' എന്ന വാക്യത്തില്‍ അടങ്ങിയിരിക്കുന്നത്. ചെയ്ത ഉപകാരം എടുത്തുപറഞ്ഞും, ഉപദ്രവവും സ്വൈരക്കേടും ഉണ്ടാക്കിയും ദാനധര്‍മ്മങ്ങളെനിഷ്ഫലമാക്കരുതെന്നും അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമില്ലാതെ, ജനമദ്ധ്യേ പേരിനും പെരുമക്കും വേണ്ടി ധനം ചെലവഴിക്കുന്നതിന് തുല്യമാണ് അതെന്നും, അത് സത്യവിശ്വാസികള്‍ക്ക് യോജിച്ചതല്ലെന്നും ഒരു ഉദാഹരണ സഹിതം മൂന്നാമത്തെ വചനത്തിലും ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഉറപ്പും മിനുസവുമുള്ള ഒരു പാറക്കല്ലിന്‍മേല്‍ കുറച്ച് മണ്ണുണ്ടായിരിക്കെ, അതിന് ശക്തിയായ മഴ തട്ടിയാല്‍ ആ മണ്ണ് അവിടെ പിന്നെ ഒട്ടും ബാക്കിയാവുകയില്ലല്ലോ, അതുപോലെയാണ് അങ്ങിനെയുള്ളവരുടെ കര്‍മ്മങ്ങള്‍, അവകൊണ്ട് യാതൊരു പ്രയോജനവും പരലോകത്ത് അവര്‍ക്ക് ലഭിക്കുവാനില്ല എന്നത്രെ ഉപമയുടെ സാരം.
നബി(സ) ഇപ്രകാരം പറഞ്ഞതായി അബൂദര്‍റ്(റ) പ്രസ്താവിക്കുന്നു. 'മൂന്നു കൂട്ടരുണ്ട്: ഖിയാമത്തു നാളില്‍ അല്ലാഹു അവരോട് (കോപം നിമിത്തം) സംസാരിക്കുകയില്ല; അവരിലേക്ക് നോക്കുകയുമില്ല, അവരെ സംസ്‌കരിക്കുകയുമില്ല, അവര്‍ക്കു വേദനയേറിയ ശിക്ഷയും ഉണ്ടായിരിക്കും. അതായത്, കൊടുത്തതിനെപ്പറ്റി എടുത്തു പറഞ്ഞു കൊണ്ടിരിക്കുന്നവനും, (അന്തസ്സിനുവേണ്ടി) വസ്ത്രം നിലത്തടിക്കുന്നവനും, കള്ള സത്യം മുഖേന ചരക്കു ചെലവഴിക്കുന്നവനും'. (മുസ്ലിം)

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുകയും എന്നിട്ടതിനെ തുടര്‍ന്ന്, ചെലവ് ചെയ്തത് എടുത്തുപറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ ആരോ അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കും. അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദു:ഖിക്കേണ്ടി വരികയുമില്ല. കൊടുത്തതിനെത്തുടര്‍ന്ന് മന:ക്ലേശം വരുത്തുന്ന ദാനധര്‍മ്മത്തേക്കാള്‍ ഉത്തമമായിട്ടുള്ളത് നല്ല വാക്കും വിട്ടുവീഴ്ചയുമാകുന്നു. അല്ലാഹു പരാശ്രയം ആവശ്യമില്ലാത്തവനും സഹനശീലനുമാകുന്നു. സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത്മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള പാറയോടാകുന്നു. ആ പാറമേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല...!

വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും.share ചെയ്യുന്ന ഓരോ ഹദീസിനും .അത് കീയാമത്ത് നാള്‍വരേയ്ക്കും അതിന്‍റെ കൂലി,നമ്മുക്ക് അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നും ലഭിച്ച് കൊണ്ടിരിക്കും...ഒരാള്‍ ഒരു തിന്മ നടപ്പിലാക്കിയാല്‍..!അയ്യാള്‍ക്ക് അതിന്റെ ശിക്ഷയുണ്ട്.അന്ത്യനാള്‍വരേയ്ക്കും.അത് അനുസരിച്ച്,പ്രവര്‍ത്തിക്കുന്നവരുടെ കുറ്റവും അയ്യാള്‍ക്ക് ഉണ്ടാകും.പരമാവധിഎല്ലാവരിലേക്കുംഎത്തിക്കുന്നതോടൊപ്പംനമ്മുടെജീവിതത്തിലും ശ്രമിക്കുക...അല്ലാഹു തൗഫീഖ്നല്‍ക്കട്ടെ...അമീന്‍ —

ലൈംഗികത ഇസ്ലാമിക വീക്ഷണത്തിൽ

പ്രായപൂര്‍ത്തിയോടടുക്കുമ്പോള്‍ ജീവികളില്‍ മൊട്ടിട്ടുവരുന്ന ഒരു വികാരമാണ് ലൈംഗിക മോഹം. പ്രായപൂര്‍ത്തിയോടെത്തന്നെ അതൊരു പ്രകൃതിഗുണമായി മാറും. മനുഷ്യനെ വഴി തെറ്റിക്കാന്‍ ഏറെ സാധ്യതയുള്ള ഒന്നാണിത്. കാമത്തെ വിവേകംകൊണ്ട് നിയന്ത്രിച്ചില്ലെങ്കില്‍ വന്‍ അപകടത്തില്‍ പെടും. ലൈംഗികതയുടെ അതിര്‍വരമ്പുകള്‍ മനസ്സിലാക്കി ജീവിക്കാന്‍ ഇസ്‌ലാം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗികത പുണ്യമാണ്. നിയമ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കുന്ന പക്ഷം പരലോകത്തു പ്രതിഫലം ലഭിക്കുന്നു. ഒരിക്കല്‍ പ്രവാചകന്‍ സ്വഹാബത്തിനോടു പറഞ്ഞു: ഇണയുമായി നിങ്ങള്‍ നടത്തുന്ന സംഭോഗം സ്വദഖയാണ്. അവര്‍ ആശ്ചര്യത്തോടെ ചോദിച്ചു: അത് സ്വദഖയാകുന്നത് എങ്ങനെ? അപ്പോള്‍ പ്രവാചകന്‍ പ്രതികരിച്ചു: നിങ്ങള്‍ അത് ചെയ്യുന്നത് നിഷിദ്ധമായ രീതിയിലാണെങ്കില്‍ ശിക്ഷയില്ലേ. ഉണ്ടെന്നവര്‍ മറുപടി പറഞ്ഞപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: എങ്കില്‍ അനുവദനീയമായ രീതിയില്‍ അത് ചെയ്യുന്നവനു പ്രതിഫലവുമുണ്ട് (മുസ്‌ലിം, തുഹ്ഫ (7/187).
ഇണയുമായുള്ള ലൈംഗിക ബന്ധം ആത്മീയ സുരക്ഷയുടെയും സംതൃപ്തിയുടെയും ഭാഗമായി കാണണം. ലൈംഗിക ദാഹ പൂര്‍ത്തീകരണം ഒരു അനുഷ്ഠാനമാകുന്നതോടൊപ്പം തന്റെ ആരാധനാ മുറകള്‍ പാലിക്കുന്നതിനു സ്വസ്ഥവും സന്നദ്ധവുമായ മനസ്സും ശരീരവും സൃഷ്ടിക്കാന്‍ അനിവാര്യമാണതെന്നു ഇമാമുകള്‍ വ്യക്തമാക്കുന്നു. ഇമാം റാസി (റ) പറയുന്നു: മനുഷ്യ മനസ്സ് കാമത്വരയും രതിമൂര്‍ച്ഛാ വിചാരവുമായി കഴിഞ്ഞുകൂടുമ്പോള്‍ ഇബാദത്തിനു വേണ്ടത്ര സന്നദ്ധത കാണിച്ചുകൊള്ളണമെന്നില്ല. ലൈംഗിക പൂര്‍ത്തി ഉറപ്പു വരുത്തിയാല്‍ ഈ അവസ്ഥ മാറും. ഇബാദത്തിനു മനസ്സ് ഒഴിഞ്ഞു കിട്ടാന്‍ അത് കാരണമാകും (റാസി: 5/117).
ഇമാം മുഹമ്മദ് സമര്‍ഖന്ദി പറയുന്നു: ലൈംഗിക വികാരം ഒഴികെ മനുഷ്യന്റെ ഏതു വികാരവും അവനെ പരുഷമാക്കും. എന്നാല്‍, കാമവികാരത്തിന്റെ പൂര്‍ത്തീകരണം മനസ്സിനെ നിര്‍മലമാക്കും. ഇതുകൊണ്ടാണ് പ്രവാചകന്മാര്‍ വരെ ഇതു ചര്യയായി സ്വീകരിച്ചത് (ബുസ്താനുല്‍ ആരിഫീന്‍: 119).
രതിരീതികള്‍ തെറ്റും ശരിയും
സാധ്യവും സുഖപ്രദവും ആരോഗ്യകരവുമായ ഏതു രീതിയിലും ലൈംഗിക ബന്ധമാവാം. ഇമാം ഇബ്‌നു ഹജര്‍ പറയുന്നു: ശാരീരിക ബന്ധത്തിലെര്‍പ്പെടുമ്പോള്‍ ഏതു രീതിയും അനുവദനീയമാണ്. കറാഹത്തുമില്ല. എന്നാല്‍, പിന്‍ദ്വാര ബന്ധം പാടില്ല (തുഹ്ഫ: 7/217).
ഇസ്‌ലാം കര്‍ശനമായി വിലക്കിയതാണ് പിന്‍ദ്വാരഭോഗം. അല്ലാഹുവിന്റെ പ്രവാചകന്‍ ലൂഥ് നബിയുടെ കാലത്തെ ജനതയുടെ നീച വൃത്തി എന്ന നിലക്ക് ഇതിന് ലിവാഥ് എന്നു പറയുന്നു. സ്ത്രീ പുരുഷ ഭേദമന്യേ ഏതൊരാളെ ലിവാഥ് നടത്തുന്നതും തെറ്റാണ്. സ്വന്തം ഭാര്യയെ ആണെങ്കിലും നിഷിദ്ധം തന്നെ. പുരുഷനെയോ അന്യസ്ത്രീയെയോ ഈ നീചവൃത്തി ചെയ്താല്‍ അത് വ്യഭിചാരമാണ് (തുഹ്ഫ: 9/103).
പ്രവാചകന്‍ പറഞ്ഞു: അല്ലാഹു സത്യം പറയാന്‍ ലജ്ജയുള്ളവനല്ല. നിങ്ങള്‍ ഭാര്യമാരുടെ പിന്നില്‍ ഭോഗിക്കാതിരിക്കുക (ഇബ്‌നു മാജ). ഭാര്യയുമായി പിന്‍ദ്വാരത്തില്‍ രതി നടത്തിയവന്‍ മുഹമ്മദ് നബിക്കിറങ്ങിയ വിശുദ്ധ ഖുര്‍ആനിനെ നിന്ദിച്ചവനാകുന്നു (തുര്‍മുദി). എന്റെ സമുദായത്തിന്റെ മേല്‍ ഞാന്‍ ഏറ്റവും ഭയക്കുന്നത് ലൂഥ് നബിയുടെ ജനതയുടെ നീച ചെയ്തിയാകുന്നു (ഹാകിം).
ഇബ്‌നുല്‍ ഖയ്യിം തന്റെ സാദുല്‍ മആദില്‍ പറയുന്നു: ഭോഗകാര്യത്തില്‍ സ്ത്രീകള്‍ക്കുമുണ്ട് അവകാശങ്ങള്‍. പിന്‍ദ്വാരത്തില്‍ ഭോഗിക്കുന്നത് പ്രസ്തുത അവകാശം ഹനിക്കലാകുന്നു. ദമ്പതികള്‍ക്കിടയില്‍ കടുത്ത നീരസത്തിനും വിയോജിപ്പിനും ഇത് ഹേതുവാകും. ബന്ധവിച്ഛേദത്തില്‍വരെ ചെന്നെത്തിക്കും. അല്‍പം ലക്ഷണശാസ്ത്രം അറിയാവുന്നവനു കണ്ടെത്താവുന്ന വിധത്തില്‍ മുഖത്തെ വെണ്‍മ മാഞ്ഞ് പാടുകളുണ്ടാകും (സാദുല്‍ മആദ്: 4/262).
രണ്ടു പുരുഷന്മാര്‍ പരസ്പരം കാമം തീര്‍ക്കുന്നതും സ്ത്രീകള്‍ പരസ്പരം സുഖിക്കുന്നതും ഇസ്‌ലാം കര്‍ശനമായി വിലക്കിയിട്ടുണ്ട്. ആണ്‍കുട്ടികളെ ഉപയോഗിച്ചുള്ള ഭോഗം നിഷിദ്ധമാണ്. അത്തരക്കാരെ ഇസ്‌ലാമിക ഭരണാധികാരികള്‍ക്ക് ശിക്ഷിക്കാന്‍ അവകാശമുണ്ട്. പ്രവാചകന്‍ പറഞ്ഞു: കാമപൂര്‍ത്തിക്ക് ആണ്‍കുട്ടിയെ സമീപിക്കുന്നവന്‍ അല്ലാഹുവിന്റെ കോപത്തിലായി പ്രഭാത-പ്രദോഷങ്ങള്‍ പിന്നിടുന്നവരാകുന്നു (ഥബ്‌റാനി, ബൈഹഖി). പരസ്പരം ശരീരത്തില്‍ കയറുന്ന സ്ത്രീകളുടെ സാക്ഷ്യം സ്വീകരിക്കാന്‍ പാടില്ല (ഥബ്‌റാനി). ഇമാം ഖഥീബുശ്ശിര്‍ബീനി പറയുന്നു: സ്ത്രീകള്‍ പരസ്പരം ലൈംഗിക സുഖമാസ്വദിക്കല്‍ ഖാദിയുടെ ശിക്ഷക്കു കാരണമാകുന്ന കുറ്റമാണ് (ശര്‍വാനി: 9/104).
വികാര ശമനത്തിന് ചിലരുപയോഗിക്കുന്ന മാര്‍ഗമാണ് സ്വയംഭോഗം. ഇതു ഇസ്‌ലാം വിലക്കിയതാണ്. സൈനുദ്ദീന്‍ മഖ്ദൂം (റ) പറയുന്നു: മുഷ്ടിമൈഥുനം സ്വന്തം കൈകൊണ്ടാണെങ്കിലും അന്യരുടെ കൈകൊണ്ടാണെങ്കിലും നിഷിദ്ധമാണ്. ഇതിനു ഖാദി മാന്യമായ ശിക്ഷ നല്‍കണം. വ്യഭിചാരത്തിലേക്ക് നീങ്ങുമെന്ന ഭയംമൂലം സ്വയംഭോഗം നടത്തലും നിഷിദ്ധംതന്നെ (ഫതഹുല്‍ മുഈന്‍: 446).
ലൈംഗിക ബലഹീനതക്ക് സ്വയം ഭോഗം ഒരു പ്രധാന കാരണമായി വരുന്നു. ഉസ്മാനുദ്ദഹബി പറയുന്നു: സ്വയം ഭോഗം ലൈംഗിക ശക്തി തകര്‍ക്കും. ലിംഗോദ്ധാരണ ശേഷി നശിപ്പിക്കും (ഥിബ്ബുന്നബവി). മുഷ്ടിമൈഥുനം സ്വന്തം ഇണയുടെ കൈകൊണ്ടാണെങ്കില്‍ നിഷിദ്ധമല്ലെങ്കിലും കറാഹത്താണ് (തുഹ്ഫ, ശര്‍വാനി: 9/104).
വികാരശമനം അവിഹിത വഴിയില്‍
അവിഹിത വഴിയില്‍ വികാരം ശമിപ്പിക്കല്‍ ആക്ഷേപാര്‍ഹവും കടുത്ത തെറ്റുമാണ്. ആര്‍ത്തവ-പ്രസവ രക്ത കാലത്തും ലൈംഗിക ബന്ധം നിഷിദ്ധമാണ്. ഇത് മദ്ഹബുകളുടെ ഇമാമുകളുടെ ഖണ്ഡിതാഭിപ്രായമാണ്. ഈ അവസരത്തില്‍ മുട്ടുപൊക്കിളിനിടെ സുഖാസ്വാദനം നിഷിദ്ധമാണെന്നാണ് പ്രബല വീക്ഷണം (തുഹ്ഫ: 1/389, നിഹായ: 1/330).
ഇമാം ഗസ്സാലി (റ) പറയുന്നു: ആര്‍ത്തവ കാലത്തെ ശാരീരിക ബന്ധത്തില്‍ ജനിക്കുന്ന കുഞ്ഞിനു കുഷ്ഠരോഗം വരാന്‍ സാധ്യതയുണ്ട് (ഇഹ്‌യ: 2/50). ഉസ്മാനുദ്ദഹബി പറയുന്നു: ആര്‍ത്തവ രക്തം പുരുഷ ലിംഗത്തിനു അനാരോഗ്യം വരുത്തുന്നതായി അനുഭവമുണ്ട് (ഥിബ്ബുന്നബവി).
ഇസ്തിഹാളത്തു രക്തം പുറപ്പെടുന്ന സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം. അത് രോഗ സംബന്ധമായി പുറത്തുവരുന്ന രക്തമാണ്. ആര്‍ത്തവ രക്തമോ പ്രസവ രക്തമോ അല്ല (ഫതാവല്‍ കുബ്‌റ: 2/94). ഗര്‍ഭിണികളുമായും മുലയൂട്ടുന്ന അവസരത്തിലും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത്, ശിശുവിന് ബുദ്ധിമുട്ടുവരും എന്നു ഭയമുണ്ടെങ്കില്‍ കറാഹത്തും തകരാറു സംഭവിക്കുമെന്നുറപ്പുണ്ടെങ്കില്‍ നിഷിദ്ധവുമാണ് (തുഹ്ഫ: 7/217).
വികാരനിയന്ത്രണം
ലൈംഗിക ബന്ധത്തിന് ആഗ്രഹം തോന്നുകയും എന്നാല്‍ വിവാഹത്തിനു സാധിക്കാതെ വരികയും ചെയ്താല്‍ നോമ്പനുഷ്ഠിച്ചുകൊണ്ട് വികാരം നിയന്ത്രിക്കണമെന്നാണ് മതം കല്‍പിക്കുന്നത്. ഒരു കാരണവശാലും മരുന്നുപയോഗിച്ച് വികാരത്തെ നശിപ്പിക്കരുത്.
കര്‍പൂരം പോലെയുള്ള മരുന്നുപയോഗിച്ച് വികാരം ദുര്‍ബലമാക്കല്‍ കറാഹത്തും പാടെ നശിപ്പിക്കല്‍ നിഷിദ്ധവുമാണ് (ജമല്‍: 4/117, ശര്‍വാനി: 7/186). കര്‍പൂരം ഉപയോഗിച്ച് കാമം മരവിപ്പിച്ച ചിലര്‍ പിന്നീട് വിലപിടിപ്പുള്ള മരുന്നുകള്‍ സേവിച്ച് അത് വീണ്ടെടുക്കാന്‍ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല (തുഹ്ഫ: 7/186).
അല്ലാഹു മനുഷ്യനു നല്‍കിയ കാമശക്തി അവിഹിത ബന്ധത്തിലൂടെ തീര്‍ക്കുന്നതും അതിനെ നശിപ്പിക്കുന്നതും ഇസ്‌ലാം വിലക്കിയിട്ടുള്ളതാണ്. ചുരുക്കത്തില്‍ മനുഷ്യന്റെ ജീവിതത്തില്‍ സെക്‌സിനുള്ള പ്രാധാന്യം വളരെ വലുതാണ്. എന്നാല്‍, പാശ്ചാത്യ ലോകത്തിന്റെ ഫ്രീസെക്‌സ് സംസ്‌കാരം അതേപടി നമ്മിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുന്നു എന്നത് ഒരു ദു:ഖസത്യമാണ്. അതുകൊണ്ടുതന്നെ, ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നായി സെക്‌സ് എന്ന പദം മാറിയിട്ടുണ്ട്. ഇത് തരുത്തപ്പെടേണ്ടതാണ്. കാരണം, മതവീക്ഷണത്തില്‍ സെക്‌സിനു പ്രാധാന്യവും ശ്രേഷ്ഠതയും പുണ്യവും ഉണ്ട്. ഇതു പ്രമാണം മൂലം തെളിഞ്ഞതാണെന്നു സുതരാം വ്യക്തമായല്ലോ.
അവിഹിത ബന്ധം                                               
കൊലപാതകം കഴിഞ്ഞാല്‍ ഏറ്റവും വലിയ കുറ്റമാണ് വ്യഭിചാരം. ഇത് അനുവദനീയമായ ഒരു സമുദായവും മുമ്പു കഴിഞ്ഞുപോയിട്ടില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. അത് നീചവൃത്തിയും ദുശിച്ച മാര്‍ഗവുമാണ്. പ്രവാചകന്‍ പറഞ്ഞു: അവിഹിത ബന്ധം വ്യാപകമായാല്‍ പ്ലേഗും പൂര്‍വികര്‍ കണ്ടിട്ടില്ലാത്ത വേദനാജനകമായ രോഗങ്ങളും ജനങ്ങള്‍ക്കു പിടിപെടും (ഇബ്‌നു മാജ).
വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ വ്യഭിചാരം നടത്തിയാല്‍ അവരെ എറിഞ്ഞുകൊല്ലാനും അല്ലാത്തവരെ നൂറ് അടി അടിക്കാനും ഒരു വര്‍ഷം നാടു കടത്താനും ഇസ്‌ലാമിക ഭരണാധികാരികള്‍ക്ക് മതം അനുമതി നല്‍കുന്നു. ഈ കടുത്ത തെറ്റ് സംഭവിക്കാനിട നല്‍കുന്ന സാഹചര്യം ഒഴിവാക്കണം.
പ്രവാചകന്‍ പറഞ്ഞു: ഭര്‍ത്താക്കന്മാര്‍ സ്ഥലത്തില്ലാത്ത സ്ത്രീകളുടെ അടുത്തേക്ക് നിങ്ങള്‍ ചെല്ലരുത്. നിശ്ചയം നിങ്ങളില്‍ രക്തചംക്രമണം ചെയ്യുന്നിടത്തെല്ലാം പിശാച് സഞ്ചരിക്കുന്നുണ്ട് (തുര്‍മുദി). ഒരു പുരുഷനും സ്ത്രീയും തനിച്ചാവുകയില്ല; അവര്‍ക്കിടയില്‍ മൂന്നാമതായി ഒരു പിശാച് ഉണ്ടായിട്ടല്ലാതെ (തുര്‍മുദി). മേല്‍ഭാഗം ഇടുങ്ങിയതും അടിഭാഗം വിശാലമായതുമായ അടുപ്പിന്റെ ആകൃതിയിലുള്ള ഒരു ഗുഹ ഇസ്‌റാഇന്റെ രാത്രി പ്രവാചകന്‍ കണ്ടു. അതില്‍ തീ കത്തിക്കപ്പെടുന്നു. പൂര്‍ണ നഗ്നരായ നിരവധി സ്ത്രീ പുരുഷന്മാര്‍ അതിലുണ്ട്. തീ ഉയരുമ്പോള്‍ അവര്‍ ഉയര്‍ന്നു പുറത്തേക്കു തള്ളപ്പെടും. തീ അടങ്ങുമ്പോള്‍ അവര്‍ താഴേക്കു വീഴും. ജിബ്‌രീല്‍ (അ) പറഞ്ഞു: ഇവര്‍ വ്യഭിചാരികളാണ് (ബുഖാരി).

കറുപ്പിന്‍റെ അഴക്‌=======================

''ഉമയ്യാ.. നീയിങ്ങനെ ആളായി നടന്നോ...
നിന്‍റെ അടിമ ബിലാല്‍ ആ
മുഹമ്മദിന്‍റെ മതം വിശ്വസിച്ചിരിക്കുന്നു...!''
ആ വാക്കുകള്‍ വെള്ളിടി പോലെ തോന്നി
ഉമയ്യയ്ക്ക്..
കോപത്തോടെ അയാള്‍ വീട്ടിലേക്കു നടന്നു..
ഒരടിമച്ചന്തയില്‍ നിന്നും വാങ്ങിയതാണ്
ബിലാലിനെ.. കറുത്ത നീഗ്രോ..
ഏറ്റവും താഴ്ന്ന ജാതി..
അടിമകളെ തല്ലിയാലും, കൊന്നാലും,
ആരും ചോദിക്കില്ല.. അതാണ്‌ നിയമം..
അടിമയെ കൈ കൊണ്ട് നേരിട്ടരും തൊടില്ല,
തൊട്ടാല്‍ കൈകള്‍ കഴുകി, സുഗന്ധ
ദ്രവ്യങ്ങള്‍ പൂശുമായിരുന്നു ഉടമകള്‍..,..!
''ബിലാല്‍.. ഞാന്‍ കേട്ടത് ശരിയാണോ?
നീ മുഹമ്മദിനെ വിശ്വസിച്ചോ?''
'' അത് സത്യമാണ്.. ഞാന്‍ വിശ്വസിച്ചു..''
ബിലാല്‍ മറുപടി നല്‍കി..
ക്രൂര മര്‍ദ്ദനങ്ങളായിരുന്നു പിന്നീട്..
ജനം കൂടുന്ന കഅബയുടെ അടുത്ത് നിലത്തു
കിടത്തി ചാട്ടവാറുകള്‍ പൊട്ടും വരെ അടിച്ചു...
മരുഭൂമിയിലെ മണലില്‍ കിടത്തി പാറക്കല്ല്
നെഞ്ചത്ത് കയറ്റി വെച്ചു..
കണ്ണിലും, വായിലും മണലിട്ടു...
അപ്പോഴൊക്കെ ബിലാല്‍ പറഞ്ഞു
''അഹദ്..അഹദ്..അഹദ്..( ഒരേ ഒരു ദൈവം)
രാത്രി ഒട്ടകങ്ങള്‍ക്കൊപ്പം കൂട്ടില്‍
കിടക്കുമ്പോള്‍ ബിലാല്‍
ചിന്തിക്കുകയായിരുന്നു..
എന്താണ് താന്‍ ചെയ്ത തെറ്റ്..?
കറുത്തവനായി ജനിച്ചതോ..?
മനുഷ്യര്‍ എങ്ങനെ ഉയര്‍ന്നവനും,
താഴ്ന്നവനും ആകും..? എല്ലാവരേയും
ജനിപ്പിക്കുന്നത് ഒരേ ദൈവമല്ലേ..?
ആ ദൈവത്തിനു എല്ലാ മനുഷ്യരും ഒന്നല്ലേ..?
ഈ ചോദ്യത്തെ ശരി വെച്ചാണ് മുഹമ്മദ്‌ വന്നത്...ജീവിതത്തില്‍ ഇതുവരെ കള്ളം
പറയാത്ത ഒരു മനുഷ്യന്‍ താന്‍ നബിയാണെന്ന്
മാത്രം കള്ളം പറയുമോ?
ആരുമറിയാതെ ചെന്നു...
അരയില്‍ ഒരു ചാക്ക് മാത്രം ചുറ്റിയ തന്നെ
നബി സ്വീകരിച്ചത് കെട്ടിപ്പിടിച്ച്..!
ഇസ്ലാം പഠിപ്പിച്ചു തന്നു..
ഏകനായ ദൈവം, ആകാശ ഭൂമികളെ സൃഷ്ടിച്ചവന്‍.. ....,.. അദൃശ്യന്‍ ,
വൃത്തിയുള്ള എവിടുന്നും
ആരാധിക്കാം.. ഇടയില്‍ ആരും വേണ്ട...
ആദ്യ മനുഷ്യൻ ആദം മുതൽ ഒരുപാട് നബിമാർ
ഈ ലോകത്ത് വന്നിട്ടുണ്ട്. താൻ
അന്ത്യ പ്രവാചകൻ.
ബിലാല്‍ കലിമ ചൊല്ലി
''അല്ലാഹു അല്ലാതെ ദൈവമില്ലെന്നും, മുഹമ്മദ്‌ അവന്‍റെ പ്രവാചകനാണെന്നും
ഞാന്‍ സാക്ഷ്യം വഹിക്കുന്നു...''
ബിലാല്‍ മുസ്ലിമായി..
ബിലാലിന്‍റെ പീഡന കഥ അറിഞ്ഞ നബി
ശിഷ്യന്‍ അബൂബകര്‍ ബിലാലിനെ ഉമയ്യയില്‍
നിന്നും വില കൊടുത്തു വാങ്ങി സ്വതന്ത്രനാക്കി..
പിന്നെ ബിലാല്‍ ജീവിച്ചത് നബിയുടെ സമീപം...
നിസ്കരിക്കാന്‍ ആളുകളെ
ഉണര്‍ത്താന്‍ ബാങ്ക് വിളിക്കുന്ന സമ്പ്രദായം
ആദ്യമായി തീരുമാനിച്ചപ്പോള്‍
ആരാദ്യം ബാങ്ക് വിളിക്കുമെന്ന ചോദ്യം വന്നു.. എല്ലാവരും ആഗ്രഹിച്ചു ആ പദവി കിട്ടാന്‍..,..
നബി പറഞ്ഞു ..
''എവിടെ ബിലാല്‍....? അദ്ദേഹം ബാങ്ക് വിളിക്കട്ടെ..''
അത് കേട്ട് ബിലാല്‍ സ്തബ്ധനായെന്നു ചരിത്രം
പറയുന്നു...
പിന്നീടു പ്രവാചകന്‍ മക്ക കീഴടക്കിയപ്പോള്‍
കഅബയുടെ മുകളില്‍ കയറി ബാങ്ക്
വിളിക്കാന്‍ എല്ലാവരും ആഗ്രഹിച്ചു..
നബി വീണ്ടും ചോദിച്ചു..
'' എവിടെ ബിലാല്‍...,..?''
കഅബയുടെ മുകളില്‍ ബിലാല്‍ പിടിച്ചു
കയറവെ പെട്ടെന്ന് ബിലാലിന്‍റെ കാല്‍ വഴുതി..
നബിയുടനെ തന്‍റെ ചുമലില്‍ ബിലാലിന്‍റെ
കാലുകള്‍ താങ്ങി...!
തൊട്ടാല്‍ അശുദ്ധി ആകുമെന്ന് ''ഉന്നതര്‍''
വിധിച്ച അതേ അടിമയുടെ കാലുകള്‍..!,..!
മുകളില്‍ കയറിയ ബിലാല്‍ ബാങ്ക് വിളിച്ചു..
തന്നെ ചാട്ടവാറിനു അടിച്ച അതെ കഅബയുടെ
മുകളില്‍ നിന്ന് കൊണ്ട്...!
ഇന്ന് കോടാനു കോടി മുസ്ലികള്‍ ബാങ്ക്
വിളിക്കുമ്പോള്‍ ആ കറുത്ത മുത്തിനെ
ഓര്‍ക്കുന്നു..
ബിലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ ഓരോ
മുസ്ലിമും പറയണം..
റളിയല്ലാഹു അന്ഹു ( അദ്ദേഹത്തെ ദൈവം
അനുഗ്രഹിക്കട്ടെ ) എന്ന്
എന്തിനേറെ, ലോകം ബഹുമാനിച്ച ഖലീഫ
ഉമര്‍ പോലും ബിലാല്‍ വരുമ്പോള്‍
എഴുന്നേറ്റു നിന്ന് പറയുമായിരുന്നു....
' നബി ചുമലില്‍ എടുത്ത, ബഹുമാനിച്ച,
ബിലാലാണ് നമ്മുടെ നേതാവ് '' എന്ന്..!
നബിയോട് അന്ധമായ സ്നേഹമായിരുന്നു
ബിലാലിന്. നബി മരിച്ച ശേഷം നബിയുടെ
ഓർമ്മകൾ അലട്ടുന്നത് കാരണം ബിലാൽ
മദീന വിട്ടു മാറി താമസിച്ചു.
പിന്നീടൊരിക്കലും ബാങ്ക് വിളിച്ചുമില്ല.
ഒരിക്കൽ ഖലീഫ ഉമറിന്‍റെ
കാലത്ത് ബിലാൽ മദീനയിൽ എത്തി.
എല്ലാവരുടെയും നിർബ്ബന്ധം കാരണം
ബിലാൽ ബാങ്ക് വിളിച്ചു.
ബാങ്കിലെ രണ്ടാമത്തെ വരിയിൽ മുഹമ്മദ്
എന്ന് എത്തിയപ്പോഴേക്കും നബിയെ
ഓർത്ത്‌ ബിലാൽ കരഞ്ഞു. ബാങ്ക്
പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
അത്ര മേൽ നബിയെ
സ്നേഹിച്ചിരുന്നു ബിലാൽ.
ബിലാലിന്‍റെ മരണ സമയത്ത് ഭാര്യ പറഞ്ഞു
“ എന്തൊരു ദു:ഖം ! ഇന്നു
വേർപാടിന്‍റെ ദിനമാണ്”
ബിലാൽ തിരുത്തി
“അല്ല ഇന്നു സന്തോഷ ദിനമാണ്,
ഇന്നു ഞാനെന്‍റെ നബിയെ കണ്ടുമുട്ടും.”
ഇന്ന് കറുത്തവനും , വെളുത്തവനും
ഒരേ പോലെ തോളോട് തോള്‍ നിന്ന്
പ്രാര്‍ത്ഥിക്കുന്ന ഇസ്ലാം.
സായിപ്പിനെയും , നീഗ്രോയെയും ഒരേ പോലെ
ആകര്‍ഷിക്കുന്നു...
''എല്ലാവരും ആദമിന്‍റെ മക്കള്‍..,...
ആദം മണ്ണില്‍ നിന്നും വന്നവന്‍...
എല്ലാരും തുല്യര്‍...''.
''ദൈവം നിങ്ങളുടെ രൂപത്തിലേക്കല്ല
നോക്കുന്നത്.. നിങ്ങളുടെ
മനസ്സിലേക്കാണ്‌..''
തുടങ്ങിയ നബി വചനങ്ങള്‍ അവരെ മാനുഷികത പഠിപ്പിക്കുന്നു...
ആ പഠനങ്ങള്‍ക്കെല്ലാം തുടക്കത്തില്‍
ഈ മനുഷ്യനെ കാണുന്നു... കറുത്ത ബിലാലിനെ...
ഏതു വെളുപ്പിനും മുകളിലുള്ള ഈ കറുപ്പിനെ...!
പുണ്യ പ്രവാചകന്‍ എന്നും കൂടെ ചേര്‍ത്ത്
പിടിച്ചിരുന്ന ഈ പാവം മനുഷ്യനെ..!
അബ്ദു. അഞ്ചു വര്‍ഷം മുമ്പ് മീന്‍ കച്ചവടമായിരുന്നു തൊഴില്‍ .
ആ പരിപാടി കൊണ്ട് കുടുംബം ഗതി പിടിക്കില്ല എന്ന് മനസ്സിലായപ്പോഴാണ്‌ അബ്ദു ഗള്‍ഫിലേക്ക് പറന്നത്.
ആരുടെയോ ശുപാര്‍ശ കൊണ്ട് ഒരു വലിയ കമ്പനിയില്‍ ഓഫീസ് ബോയ് തസ്തികയിലേക്ക് ഇന്റര്‍വ്യൂവിനു വിളിക്കപ്പെട്ടു. മലയാളിയായ HR മാനേജരെ കണ്ടപ്പോള്‍ അബ്ദുവിന് സമാധാനമായി.
എന്നാല്‍...
Tell me about yourself in english. പടക്കം പോട്ടുമ്പോലുള്ള HR മനജരുടെ ചോദ്യം.
അബ്ദു ഒന്ന് പകച്ചു. പിന്നെ സാവധാനം പറഞ്ഞു. എനിക്ക് ഇംഗ്ലീഷിന്റെ A..B..C..D, അറിയില്ല സര്‍.
Sorry Mr. Abdu ഇക്കാലത്ത് അല്‍പസ്വല്‍പ്പം ഇംഗ്ലീഷൊക്കെ അറിയാതെ ഒരു ഓഫീസ് ബോയിയുടെ ജോലി പോലും കിട്ടില്ല, ഇംഗ്ലീഷ് അറിയാത്തോരാളെ ജോലിക്ക് നിയമിക്കാനും നിര്‍വ്വാഹമില്ല.
എല്ലാ പ്രതീക്ഷയും നഷ്ട്ടപ്പെട്ട അബ്ദു പുറത്തേക്കു നടന്നു..കിട്ടിയിരുന്നെങ്കില്‍ അഞ്ചാറായിരം ദിര്‍ഹം ശമ്പളം കിട്ടിയേനെ, കുടുംബം കരകേറിയേനെ. ഇങ്ങനെയൊക്കെ ആലോചിച്ചാലോചിച്ച് നടന്നു നടന്നു
എത്തിയത് ഫിഷ്‌ മാര്‍ക്കറ്റിന്റെ മുമ്പിലാണ്.
ചിര പരിചിതമായ ഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറി , അതാ കിടക്കുന്നു നമ്മുടെ മത്തിയും അയലയും അയക്കൂറയും.
അബ്ദുവിന്റെ കൈതരിച്ചു. അറിയാതെ കൈ പോക്കറ്റിലേക്കു നീങ്ങി. ഇന്നലെ അമ്മായീടെ മോന്‍ തന്ന 50 ദിര്‍ഹം കൈയ്യില്‍ തടഞ്ഞു.
പിന്നെ കൂടുതലൊന്നും ആലോചിക്കാതെ അബ്ദു ആകെയുള്ള 50 ദിര്‍ഹത്തിനു മത്തിയും അയലയും വാങ്ങി പ്ലാസ്റ്റിക്‌ കൂടില്‍ നിറച്ചു മലയാളികള്‍ താമസിക്കുന്ന ബില്‍ഡിംഗ്‌കള്‍ തേടിപ്പിടിച്ചു ഫ്ലാറ്റ്കള്‍ കയറിയിറങ്ങി വില്‍പ്പന ആരംഭിച്ചു. 1 മണിക്കൂറിനുള്ളില്‍ കൈയ്യിലുള്ള മത്സ്യം മുഴുവനും വിറ്റു തീര്‍ന്നു. മുതല് കഴിച്ചു 70 ദിര്‍ഹം ലാഭം. അന്ന് തന്നെ 2 പ്രാവശ്യം കൂടി അബ്ദു ഫിഷ്‌ മാര്‍ക്കറ്റില്‍ പോയി വന്നു.
അബ്ദുവിന് മനസ്സിലായി ഇതൊരു നല്ല വരുമാന മാര്‍ഗ്ഗമാണെന്നു.
അബ്ദു അതിരാവിലെ ഉണരും മൊത്തക്കച്ചവടക്കാരില്‍ നേരിട്ട് മത്സ്യം വാങ്ങി വില്ല്പന ചെയ്യും. കച്ചവടം അതിവേഗം വളര്‍ന്നു. 2 വര്‍ഷത്തിനുള്ളില്‍ അബ്ദുവിന് മാര്‍ക്കറ്റില്‍ 4 സ്റ്റാള്‍ ആയി. അഞ്ചെട്ടു വണ്ടിയായി. ഹോട്ടലുകളിലേക്കും മറ്റും നേരിട്ട് വിതരണമായി. പിന്നെ ഉണക്കമീനിന്റെ വ്യാപാരവും.
5 വര്‍ഷത്തിനു ശേഷം. മത്സ്യം, മാംസം, പഴം പച്ചക്കറി മൊത്ത വില്‍പ്പനയില്‍ അബ്ദു ഒരു വ്യവസായ സാമ്രാജ്യം തന്നെ തീര്‍ത്തു.
ഒരു ദിവസം ഒരു വിദേശ കമ്പനിയുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചക്കിടയില്‍ അബ്ദു തന്‍റെ ഇംഗ്ലീഷ്
പരിഭാഷകനുമായി വന്നപ്പോള്‍ ഒരു പ്രതിനിധി ചോദിച്ചു.
ഇത്രയും വലിയ ബിസിനസ്‌ സാമ്രാജ്യത്തിന്റെ ഉടമയായ താങ്കളിതുവരെ ഇംഗ്ലീഷ് പഠിച്ചില്ലേ?
അബ്ദു: ഇല്ല!
പ്രതിനിധി: അത്ഭുതം തന്നെ! താങ്കള്‍ ആലോചിട്ടുണ്ടോ ഇംഗ്ലീഷ് പരിജ്ഞാനം തീരെയില്ലാത്ത ഒരാള്‍ ഇത്രയും വലിയ സ്ഥാപനം കേട്ടിപ്പടുക്കുകയാണെങ്കില്‍, ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍ താങ്കള്‍ക്ക് ഏതു നിലക്ക് എത്താന്‍ പറ്റുമായിരുന്നെന്നു?
അബ്ദു: അറിയാം! "ഞാന്‍ ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍ ഇന്നെനിക്കൊരു ഓഫീസ് ബോയ്‌ മാത്രം ആവാന്‍ കഴിയുമായിരുന്നു"!!!
ഗുണപാഠം: ഇല്ലാത്ത കഴിവിനെ ഓര്‍ത്തു നിരാശപ്പെടാതെ, ഉള്ള കഴിവിനെ ഫലപ്രദമായി വിനിയോഗിച്ചാല്‍ വിജയം സുനിശ്ചിതം.

2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

¼àÕßÄèÖÜàçøÞ·Bæ{ dÉÄß çøÞÇßAáKÄßÈᢠ¥ÕÏáæ¿ dÉÙøçÖ×ß µáùÏíAáKÄßÈᢠÍfcÈÞøáµZ ÕÙßAáK ÉCí ÕV×BZAá ÎáçO æÄ{ßÏßAæMGÄÞÃí. ¯æÄÞøá ÇÞÈcÕᢠùßèËÈß¹ßÈí (Öáiàµøâ) ÕßçÇÏÎÞµáçOÞZ æÎÞJ¢ ÍfcÈÞøáµ{ßW ·ÃcÎÞÏ (62 %ê75%) µáùÕá ÕøáKá. ç·ÞÄOßæa 16%ÕᢠÉáù¢çÄÞ¿í ¥ÅÕÞ dÌÞX ¦Ãí. §ÄßÜÞÃá ÍfcÈÞøáµZ dÉÇÞÈÎÞÏᢠ¥¿BßÏßøßAáKÄí. ÍfcÈÞøáµZ øIáÕßÇÎáUÄßW ÜÏßAáK ÈÞøáµZ ç·ÞÄOßW ØbÄçÕ Õ{æø µáùÕÞÃí. ÜÏßAÞJ ÈÞøáµZ ç·ÞÄOá èÎÆÏÞAáK Ø¢ØíµøÃÉdµßÏÏßW È×í¿æM¿áµÏᢠ溇á¢. §ÄßÈáçÖ×¢ ÈÞÎÎÞdÄÎÞÏß ÌÞAßÏáIÞAáK ÍfcÈÞøáµZ ¦çøÞ·cÉøÎÞÏß µâ¿áÄæÜÞKᢠ溇ÞÈÞÕ߈. ÍfcçÏÞ·cÎÞÏ 100 d·Þ¢ ÎáÝáÕX ç·ÞÄOí æÉÞ¿ß‚ æÉÞ¿ßÏßW 1.9 d·Þ¢ ÈÞøáµZ ©UçMÞZ èÎÆÏßW 100d·ÞÎßW 0.3 d·Þ¢ ÎÞdÄçÎ ©Uâ.

ÍfcÈÞøáµ{ßW ÜÏßAáK ÈÞøáµZAá æµÞ{Øíçd¿Þ{ßæa ¦·ßøâ µáùÏíAáKÄßÈᢠÖøàøJßæÜ ±âçAÞØí ÈßÜ æÉæGKí ©ÏøáKÄá Ä¿ÏáKÄßÈᢠÄÆbÞøÞ dÉçÎÙæJ dÉÄßçøÞÇßAáKÄßÈᢠµÝßÕáIí. ®KÞW ÈÞøáµZAí ÆÙÈÉdµßÏ dµÎàµøßAÞÈᢠÆÙß‚ Ífâ µâ¿âÄW ØÎÏ¢ ÆÙçÈdwßÏJßW ÄBßÈßWAáKÄá Ä¿Eá ÕßØV¼È¢ ÄbøßÄæÉ¿áJáÕÞÈᢠµÝßÕáIí. çÎWMùE øIá ÕßÍÞ·JßWæMG ÈÞøáµ{ᢠç·ÞÄOßW ©æICßÜᢠèÎÆÏßÜ߈. ÖøÞÖøß ÎÜÏÞ{ßÏáæ¿ Ífâ ÈÞøáµ{áæ¿ µÜÕùÏÞæÃKá ØÎVÅß‚ çÜ~µX ÄÞ{ᢠĵøÏᢠÎáøßBÏᢠçºOᢠçºÈÏᢠºAÏᢠÎÞBÏᢠÎÞdÄ¢ ¦Ùøß‚ßøáK ÉÝÏ ÎÜÏÞ{ßæÏÏÞÃí ©çgÖß‚æÄCßW ÖøßÏÞÃí . µÝßE 25 ÕV×JßÈßMáù¢ dÌÁᢠæÉÞçùÞGÏᢠÎÞ¢ØÕßÍÕB{ᢠèÎÆ µâGßÏ ¦GæMÞ¿ßÏáæ¿ ºMÞJßÏᢠèÎÆÏßW ÎáAßæMÞøß‚ ÉÝ¢ æÉÞøßÏᢠæÕGßÕßÝáBáK ÄàxæJÞÝßÜÞ{ßÏÞÏ ÎÜÏÞ{ßæÏ ÕßØíÎøßAáKá ®Ká çÕâ µøáÄÞX .

²GßMß¿ß‚ÞÜᢠ§æˆCßÜᢠÉÖ ÉÖψ?
èÆÕ¢ ÎÈá×cæa ®ˆÞ µ¿KáµÏxB{ᢠÎáXµâGßµIÞÃí ²ÞçøÞ ¥ÕÏÕᢠØã×í¿ß‚ßøßAáKÄí. ÍÞ·cÕÖÞW æÉøßØíxÞWØßØí ºÜÈ¢ æµÞIᢠÕÝáÕÝáMáU ØíÄø¢ æµÞIᢠ¥KÈÞ{¢ ¥ÄßæÈ ØbÏ¢ Ø¢øfß‚ßøßAáKá. ®KáÕ‚í ¥KÈÞ{JßçÜAí ®Lᢠµ¿JßÕß¿ÞÈáU èÜØXØÞÏß ¥ÄßæÈ µÞÃÞçÎÞ? §JøJßÜáU ÖøàøJßæa Ø¢øfÃdÉÕVJÈBZ µÝßAáK ÍfÃJßæa ¥{Õí, ¥Äßæa ØbÍÞÕ¢ (¥ÎïÄb¢, øâfÄ ) çøÞ·ÞÕØíŵZ dÉÞÏ¢ Äá¿BßÏÕ ¥ÈáØøß‚á ÕcÄcÞØæM¿á¢. ©ÆÞÙøÃJßÈí ©ÏVK ¥ÎïÄbÎáIÞAáK ÍfÃÉÆÞVÅBZ ¥KÈÞ{JßW dÕÃB{áIÞAá¢. §ÄÞÃá æÉÉíxßµí ¥ZØV çøÞ·¢.

æÎæˆ ÆÙßAáKÄßÈÞW µˆá ÕßÝáBÞçÎÞ?
ÉÝB{áæ¿ ¼câØí çÕ·¢ ÆÙßAáKá. §Äá ÖøàøJßçÜAá µâ¿áÄW ÉFØÞø æÉæGKá ÜÍcÎÞAá¢. ®KÞW ÉÝBZ ¥ÄáçÉÞæÜ µÝß‚ÞW Õ{æø ØÞÕÇÞÈ¢ ÆÙß‚á æºùßÏ ¥{ÕßW ÎÞdÄ¢ ÉFØÞø ÖøàøJßÈá ÜÍcÎÞAᢠ. ²M¢ ÈßøÕÇß çÉÞ×µ¸¿BZ ÖøàøJßçÜAí ¦ÕÖcÞÈáØøâ ¦·ßøâ 溇æM¿áµÏᢠ溇ᢠÉÝB{ßW ¥¿BßÏßøßAáK ÍfcÈÞøáµ{ÞÃí §ÄßÈá µÞøâ æÉÞçùÞG æÎæˆ ÆÙßAáKÄßÈá µÞøâ ¥ÄßæÜ ©ÏVK æµÞÝáMÞÃí . ¥Äí ¼ÜÞ¢Ö¢ µáùÕáU ²øá ©WÉKÕáÎÞÃí. §Äá ÆÙßMßAÞX ÖøàøJßÈá µâ¿áÄW ¼ÜÞÖ¢ çÕIß Õøᢠ. æµÞÝáMßæa ¦ÕøÃÎáUÄáæµÞIá ÖøàøJßæÜ ÉºÈøØBZAí ¥K¼æJ ®{áMJßW Õ߸¿ßMßAáÕÞX ØÞÇcΈ. ¥ÎïøØBZ ©ÏVK ¥{ÕßW ©WÉÞÆßMßçAI ÆÙçÈdwßÏÕcâÙJßæa ÄæK fÎÄ µáùÏíAÞX §¿ÏÞAá¢.

Õß×ÜßÉíÄÎÞAáK èÎÆ
ÖøàøJßçÜAá Õß×¢ æºKÞW ¥Äí ©¿æÈ ÎøõÞøÃÎÞµáKáæÕCßW ÎÞdÄçÎ ¥ÄßæÈ Õß×ÎÞæÃKí ¥¢·àµøßAÞÈÞÕâ ®Ká ÉùÏáKÄßW ÏáµíÄßÏ߈. ØáøfßÄÎÞÏß ¥¢·àµøß‚ ÍfcÕØíÄáçÉÞÜᢠ©ÏVK ¥{ÕßW ¦çøÞ·cdÉÖíÈB{áIÞAáKáæÕCßW ¥Äá Äßµ‚ᢠØáøfßÄÎÞÃí ®Ká ÉùÏÞÈÞÕ߈. ç·ÞÄOßæa Éáù¢çÄÞ¿á µ{Eá æÕ{áMß‚í ®¿áAÞX ©ÉçÏÞ·ßAáK ¥Ø¢~c¢ øÞØÕØíÄáA{ÞÃá ÏÅÞVÅJßW èÎÆæÏ Õß×ÜßÉíÄÎÞAáKÄí. §ÕæÏÏᢠ§ÕÏáæ¿ dÉÄßdÉÕVJÈËÜÎÞÏß èÎÆÏßW ©IÞµáK øÞظ¿µBæ{Ïᢠµáùß‚á çÜ~µX ÎìÈ¢ ÉÞÜß‚ßøßAáµÏÞÃí.

æÉÞçùÞG ®KÄá èÎÆ ®K Öáiàµøß‚ ÇÞÈcæMÞ¿ß æµÞIáU ²øá ©WÉK¢ ÎÞdÄÎÞÃí . Öáiàµøß‚ /ÄÕß¿á ÎÞxßÏ ÍfcÕßÍÕB{áæ¿ ÈcâÈĵZ Ø¢ÖÏÞÄàÄÎÞÏß æÄ{ßÏßAæMGßGáUÄáæµÞIí §Èß ¥ÄáæµÞIáIÞAáK ²øá ©WÉK¢ ²ÝßÕÞAæMç¿IÄÞæÃKá dÉçÄcµß‚á æÄ{ßÏßçAI ¦ÕÖcÎ߈. ÏÅÞVÅJßW æÉÞçùÞGæÏψ, èÎÆæÏÏÞÃá Õ߈ÈÞÏß µÞçÃIÄí. çÌAùßµ{ßW µÞÃáK 90 ÖÄÎÞÈ¢ ©WÉKB{ᢠèÎÆæµÞIáIÞAßÏÄÞÃí . §ÕæÏÞKᢠÄæK ¨ ¦çøÞÉÃB{ßW ÈßKá ÕßÎáµíÄΈ. æÉÞçùÞG ®K ÕßÍÕ¢ ÕÜßÏ ÕßÍÞ·¢ ¦{áµZ dÉÇÞÈ ÍfÃÎÞÏß ©ÉçÏÞ·ßAáKá ®KÄÞÃá ÕØíÄáÄ . ¨ ÕÜßÏ ÕßÍÞ·JßW ÈÞøáµ{¿BßÏÄᢠ·áÃçÎzÏáUÄáÎÞÏ ÍfcÕßÍÕBZ Õ{æø µáùE ¥{ÕßW ÎÞdÄ¢ ©ÉçÏÞ·ßAáK ÄÞÝíKÕøáÎÞÈAÞV ©ZæM¿áKá ®KÄá dÉÞÇÞÈcÎVÙßAáKá. çÉÞ×µÎâÜcÎáU ÈßøÕÇß ÈÞ¿X ÍçfcÞWÉKBZ ©æIKßøßæA ÏÞæÄÞøá çÉÞ×µ·áÃÕáÎ߈ÞJ ²øá ÍfcÕØíÄáÕßÈáçÕIß ÕÞÆßAáKÄí ¥ÉÜÉÈàÏÎÞÃí

¥çÜÞµíØV ÕÜßÏ dÉÖíȵÞøßψ
ÎçxæÄÞøá ¦ÙÞøÉÆÞVÅJßÈáÎáU çÆÞ×BZ ÎÞdÄçÎ æÉÞçùÞGÏíAáÎáUá. çÆÞ×BZ ¦çøÞÉßAáKÕV ¥Äá ÖÞØídÄàÏÎÞÏß æÄ{ßÏßAæMGÄÞçÃÞ ®Ká ÉøßçÖÞÇßAâ ®K çÁÞ. ØÞ¼ßÆßæa ¥ÍßdÉÞÏçJÞ¿í ¾ÞX ÉâVÃÎÞÏᢠçÏÞ¼ßAáKá.µáù‚á ÎÞØBZAá ÎæxÞøá ÆßÈMdÄJßW §çÄ Õß×Ï¢ Äá¿V‚ÏÞÏß dÉØßiàµøßAæMGáÕKá. èÎÆÏíAᢠæÉÞçùÞGÏíAáæÎÄßæø ÉdLçIÞ{¢ Ø¢¸¿ÈµZ ¼ÈµàÏÎáçKxJßÈí ²øáBáKÄÞÏᢠÕÞÏßAáµÏáIÞÏß. èÎÆ ©ÄíÉÞÆßMßAáçOÞZ ¥ÄßÈá ÎãÆáÄbÕᢠȈ æÕUÈßùÕᢠµßGÞX çÕIß ¥çÜÞµíØX ®K æµÎßAW ©ÉçÏÞ·ßAáKÄÞÏᢠ¥Äí ¦çøÞ·cJßÈá ÙÞÈßµøÎÞæÃKᢠ¦ ÉdÄJßW ºâIßAÞGßÏßøáKá. çÁÞ. ØÞ¼ßÆí ¦ ÈcâÈÄ çÜ~ÈJßW ÉøÞÎVÖß‚á µI߈. ç·ÞÄOßW ÈßKí ¦G, èÎÆ ®KßÕ ©WÉÞÆßMßAÞX ²øá æµÎßAÜßæaÏᢠØÙÞÏ¢ ¦ÕÖcÎßæˆKí ¯×cÏßæÜ dÉÖØíÄ ËáÁí濵íçÈÞ{¼ß ØíÅÞÉÈÎÞÏ èÎØâøßæÜ
C.F.T.R.I . WÈßKá ÎÈØßÜÞAÞX µÝßEá.

Ø¢¸¿ÈµZ ºâIßAÞGáK ¥çÜÞµíØX ©ÉçÏÞ·ßAáµÏÞæÃCßW ¦ ÕÖÕᢠÉøßçÖÞÇß‚ùßÏÞÈáU ¼ß¼í¾ÞØçÏÞæ¿ §aVæÈxßæa ØÙÞÏ¢ çÄ¿ß. ¥çÜÞµíØX ÉÞXdµßÏÞØßæÜ ÌàxÞ æ؈ßæÈ ÈÖßMßAáµÏᢠ¥ÄáÕÝß §XØáÜßX ©WÉÞÆÈ¢ µáùÏáµÏᢠ¥Äá dÉçÎÙJßÈá µÞøà ÎÞÏßJàøÞ¢ ®KᢠÎÈØßÜÞAß . ®KÞW , §BæÈ ÈÖßAáK æ؈áµæ{ˆÞ¢ ÉáÈøá¼í¼àÕßAæM¿áKáIí. ÈÞ¢ µÝßAáK ÍfÃJßÜ¿BßÏ ÕßxÎßX §ÏßAí ¨ æ؈áµæ{ ùà¼Èçùxá 溇ÞÈáU µÝßÕáIí. çÌAùßµ{ßW ÈßKá ÈÞ¢ ÕÞBßAÝßAáK dÌÁí , ØÎâØ , ÙWÕ ®KßÕÏßæ܈ޢ èÎÆ æµÞIí ©IÞAßÏÄÞÃí. É‚Aùßµ{ßÜᢠÉÝÕV·B{ßÜᢠ²øá çØÞËíxí dÁßCßW çÉÞÜᢠ¥Éµ¿¢ ²{ßEßøßMáIí. 330 Îß. Üà çØÞËíxí dÁßCí µÝßAáçOÞZ ¥ÄßÜ¿BßÏ µèËX , µãdÄßε{V , ØZèËxáµZ ®KßÕæψޢ ÌïÁí dÉ×V ©ÏVJáKÄᢠÜßÕùßæÈ ÌÞÇßAáKÄáÎÞÃí. Õ{æø µÃßÖÎÞÏß ÉøßçÖÞÇßç‚ ÕˆÄᢠµÝßAÞÕâ ®Ká Õ‚ÞW É‚æÕU¢ çÉÞÜᢠµá¿ßAÞX µÝßÏÞæÄÕøᢠ. çÆÞ×¢ ÖÞØídÄàÏÎÞÏß æÄ{ßÏßAæM¿ÃæÎK çÁÞµí¿ùáæ¿ ¥ÍßdÉÞÏçJÞ¿á çÏÞ¼ßAáKá.

çÁÞ. §. ¦V ¥ÈàÈ